ഏകദേശം 180 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസാഫര്‍പൂരിലെ രാജകുടുംബം പണിതതാണ് ഈ മസ്ജിദ്. ബീഹാറിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയമാണിത്. ഒരുപാട് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി ഇവിടെ എത്തിച്ചേരാറുണ്ട്. മുസ്ലിം വിശ്വാസികള്‍ക്കിടയിലെ തബ് ലീഗ് വിഭാഗത്തിന്റേതാണ് ഈ ആരാധനാലയം.