ചെന്നൈയില് zwj; പൂര് zwj;ണമായും ചിത്രീകരിച്ച സിനിമയാണ് അല് zwj;ഫോണ് zwj;സ് പുത്രന്റെ ആദ്യ സിനിമയായ നേരം. ആ സിനിമയില് zwj; ഒരു ബീ ച്ചിനടുത്ത് പഴയ ഒരു കെട്ടിടത്തിനരികിലൂടെ നിവിന് zwj; പോളിയും നസ്രിയയും നടക്കുന്ന ഒരു സീന് zwj; ഉണ്ട്. ആ കെട്ടിടം എല്ലാവരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം പണ്ട് നാടോടികാറ്റ് എന്ന സിനിമയില് zwj; ദാസനും വിജയനും വന്ന് കയറിയത് ആ കെട്ടിടത്തിന് സമീപത്തായാണ്.ചെന്നൈയിലെ ബെസന്ത് നഗറിലെ എലിയറ്റ് ബീച്ചില് zwj; സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം വെറും ഒരു കെട്ടി ടമല്ല ഒരു സ്മാരക മന്ദിരമാണ്. അതും ഒരു വിദേശിയുടെ സ്മരണയ്ക്കായി നിര് zwj;മ്മിച്ചത്. കൂടുതല് zwj; അറിയാന് zwj; സ്ലൈഡുകളിലൂടെ നീങ്ങാം. ചെന്നൈ ബെസന്ത് നഗറിലെ എലിയട്ട് ബീച്ചിലെ ഒരു ലാന്‍ഡ് മാര്‍ക്കാണ് കാള്‍ ഷ്മിറ്റ് മെമ്മോറിയല്‍ എന്ന് പേരുള്ള ഈ കെ ട്ടിടം. ആരാണ് കാള്‍ ഷ്മിറ്റ് എന്ന് അറിയാന്‍ അടുത്ത സ്ലൈഡിലേ ക്ക് നീങ്ങാം.Photo Courtesy: B.Sandman ജെര്‍മ്മന്‍ കാരനായ ഒരു നാവികനാണ് കാള്‍ ഷ്മിറ്റ് 1930 ഇവിടെ നിന്ന് കടലെടുത്ത ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷ്മിറ്റ് കടലില്‍ മു ങ്ങി മരിക്കുകയായിരുന്നു. ഷ്മിറ്റിന്റെ സ്മരണയ്ക്കാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.Photo Courtesy: Mathanagopal ഷ്മിറ്റ് ഒ രിക്കല്‍ ഈ ബീച്ചിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഉണ്ടായ വന്‍ തിരമാലയില്‍ ഒരു പെണ്‍കുട്ടി അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കടലിലേക്ക് എടുത്ത് ചാടിയ ഷ്മിറ്റിന് തന്റെ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു.Photo Courtesy: Krishnatarajan കടലില്‍ അകപ്പെട്ട പെണ്‍കുട്ടി ഒരു ഇംഗ്ലീ ഷുകാരിയായിരുന്നു. തന്റെ ജീ വന്‍ ര ക്ഷിക്കാന്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടത് പോലും കാര്യമാക്കാതെ ആ പെണ്‍കുട്ടി അന്നത്തെ സായാഹ്നത്തില്‍ നടന്ന പാ ര്‍ട്ടിയില്‍ ആനന്ദിക്കുകയായിരുന്നു.Photo Courtesy: Destination8infinity ആ പെണ്‍കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ ഷുഭിതരായ ആളുകള്‍ ഗവര്‍ണറെ വിവരം അറിയിക്കുകയും ഗവര്‍ണര്‍ ഷ്മിറ്റിന് ഒരു സ്മാരകം പണിയുകയുമായിരുന്നു.Photo Courtesy: Destination8infinity കൃത്യമായ ഒരു ഫൗണ്ടേഷന്‍ ഇല്ലാതെ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഈ സ്മാരകം ഒരു വര്‍ഷത്തിനുള്ളില്‍ നശിക്കുകയായിരുന്നു.Photo Courtesy: Destination8infinity എല്ലിയട്ട് ബീച്ചിലെ ഏക ഹെറിട്ടേജ് നിര്‍മ്മിതി ഈ മെമ്മോറിയല്‍ മാത്രമാണ്. 1930 ഡിസംബര്‍ 30ന് സംഭവിച്ച ഷ്മിറ്റിന്റെ ധീര മരണത്തെ സംബന്ധിച്ച് ഒരു ഫലകം ഇവിടെയുണ്ട്.Photo Courtesy: Chiranjeevi Ranga 2013 മാര്‍ച്ചില്‍ ഈ കെട്ടിടത്തി ന്റെ നവീകരണത്തിനായി ചെന്നൈ കോര്‍പ്പറേഷന്‍ നടപടികള്‍ ആരംഭിച്ചു. ഫൈബര്‍ റാപ്പിംഗ് ടെക്നോളജി ഉപയോഗിച്ചാണ് നവീ കരണം.Photo Courtesy: Nikhilb239 ദുബായ് ആണെന്ന് വിചാരിച്ച് ദാസനും വിജയനും എത്തിച്ചേരുന്നത് ഇവിടെയാണ് ദുബയ് ആണെന്ന് തെറ്റിദ്ധരിച്ച് അറബി വേഷം ധരി ച്ച ദാസനും വിജയനും