യുദ്ധം എന്ന വാക്കിനോട് ഒട്ടും ചേര്‍ത്തുവയ്ക്കാവുന്ന ഒന്നല്ല വിനോദസഞ്ചാരം. യുദ്ധം തകര്‍ത്ത ഇടങ്ങളിലേയ്ക്ക് വിനോദസഞ്ചാരി എന്ന നിലയില്‍ കടന്നുചെല്ലുന്നത് ഹൃദയഭേദകമാണ്. ബോംബെറിഞ്ഞ് തകര്‍ത്ത ഇടങ്ങളും ആളൊഴിഞ്ഞ തെരുവുകളും കൈയ്യിലചന്നുമില്ലാതെ എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്ന ഒരു ജനതയുടെ മുന്നിലേക്ക് കടന്നുചെല്ലുക എന്നത് ബുദ്ധിമുട്ടാണ്. എന്നാലിതാ യുദ്ധം അടിമുടി നാശമാക്കിയ യുക്രെയ്നെ നേരിട്ടറിയുവാന്‍ വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് രാജ്യത്തെ ഒരു ട്രാവല്‍ ഏജന്‍സി. യുദ്ധത്തിനു നടുവിലുള്ള ജീവിതം എങ്ങനെയെന്നു കാണിച്ചുതരിക മാത്രമല്ല, ഒരു മികച്ച ലോകം സാധ്യമാക്കേണ്ടത് എങ്ങനെയന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഉദ്ദേശിച്ചുള്ള വാര്‍ ടൂറിസത്തെക്കുറിച്ച് കൂടുതലറിയാം...
'ധീര നഗരങ്ങൾ'
യുദ്ധകാലത്തെ ജീവിതം
"ഇത് ബോംബുകളെക്കുറിച്ച് മാത്രമല്ല, ഇന്ന് ഉക്രെയ്നിൽ സംഭവിക്കുന്നത് ആളുകൾ എങ്ങനെ യുദ്ധവുമായി സഹകരിക്കാനും പരസ്പരം സഹായിക്കാനും പഠിക്കുന്നു എന്നതിനെക്കുറിച്ചാണ്,
വിസിറ്റ് യുക്രെയ്ന്‍. ടൂഡേയുടെ സ്ഥാപകനും സിഇഒയുമായ ആന്റൺ തരാനെങ്കോ സിഎൻഎൻ ട്രാവലിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
സുരക്ഷിതമല്ല!!
സ്ത്രീകളും കുട്ടികളും ഈ യാത്ര തിരഞ്ഞെടുക്കുന്നത് ഏജന്‍സി നിരുത്സാഹപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു അവസരത്തില്‍ സന്ദർശകർക്ക് യാതൊരു സുരക്ഷയും ഉറപ്പുവരുത്തുവാന്‍ സാധിക്കില്ലെന്നും അപകടം സംഭവിച്ചാലോ ഗൈഡുകൾ കൊല്ലപ്പെട്ടാലോ എന്തുചെയ്യണം, ഏതൊക്കെ ആശുപത്രികളിൽ ചികിത്സ തേടണം തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര വിവരങ്ങളിലെന്നും മുന്നറിയിപ്പുകളും മറ്റ് ഏജന്‍സികളും സെക്യൂരിറ്റി കമ്പനികളും നല്കുന്നുമുണ്ട്.
യുദ്ധാവശിഷ്ടങ്ങള്‍ക്കിടയിലൂടെ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












