ഭാരതത്തിലെ കോട്ടകളുടെ കഥ പറയുമ്പോൾ മുന്നിൽ ഇടം പിടിക്കുന്ന നാടാണ് മഹാരാഷ്ട്ര. ഒരു കാലത്തെ വീര ചരിത്രത്തിന്റെ അടയാളമായി ഇന്നും തലയയുർത്തി നിലകൊള്ളുന്ന ഇവിടുത്തെ കോട്ടകൾ ധീരതയുടെ മാത്രമല്ല, അതിജീവനത്തിന്‍റെയും കഥകളാണ് പറയുന്നത്. ഛത്രപതി ശിവജിയുടെ അടയാളം പതിയാത്ത കോട്ടകൾ മഹാരാഷ്ട്രയിൽ ഉണ്ടോ എന്നു തന്നെ സംശയമാണ്. മറാത്തയുടെ ചരിത്രവുമായി നിൽക്കുന്ന ഇവിടുത്തെ കോട്ടകൾ സഞ്ചാരികൾക്കു നല്കുന്നത് ചരിത്രത്തോടൊപ്പം സാഹസികതയും കൂടിയാണ്. അത്തരത്തിൽ കയറിച്ചെല്ലുവാൻ സഞ്ചാരികളെ കൊതിപ്പിക്കുന്ന കോട്ടയാണ് ടോർണ കോട്ട... കോട്ടയുടെ വിശേഷങ്ങളിലേക്ക്...
ടോർന കോട്ട അഥവാ പ്രചൻഡഗഡ് കോട്ട
ശിവജി കീഴടക്കിയ ആദ്യ കോട്ട
അല്പം ചരിത്രം
പിന്നീട് 1646 ൽ ശിവജി കീഴടക്കുന്നതുവകെ ടോർണ കോട്ട എന്നപേരിൽ തന്നെ ഇതു നിലനിന്നു. അദ്ദേഹം പ്രചണ്ഡഗഡ് കോട്ട എന്ന് ഇതിനു പേരു നല്കി. കൂടാതെ കോട്ടയ്ക്കുള്ളിൽ ധാരാളം കവാടങ്ങളും സ്മാരകങ്ങളും നിർമ്മിക്കുവാനും അദ്ദേഹം മറന്നില്ല.
പിന്നീട് 18-ാം നൂറ്റാണ്ടിൽ മുഗൾ രാജാക്കന്മാർ കോട്ടയിൽ ആധിപത്യം പുലർത്തി.ശിവജിയുടെ മകനായ സാംബാസജിയെ കൊലപ്പെടുത്തിയാണ് കോട്ടയിൽ കടക്കുന്നത്. മുഗൾ രാജാവായിരുന്ന ഔറംഗസേബ് കോട്ടയെ ഫുതുൽഗൈബ് എന്ന് പേരുമാറ്റുകയും ചെയ്തു. പിന്നീട് കുറേകാലം കഴിഞ്ഞപ്പൾ ഇത് മറാത്തകളുടെ കയ്യിൽ തിരിച്ചെത്തി.
ടോർന കോട്ട ട്രക്കിങ്ങ്
സന്ദര്‍ശിക്കുവാൻ പറ്റിയ സമയം
എവിടെയാണിത്
എത്തിച്ചേരുവാൻ
52 കിലോമീറ്റർ അകെലയുള്ള പൂനെ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള സ്റ്റേഷൻ.



Click it and Unblock the Notifications













