ഒരു ദിവസമെങ്കില് zwj; ഒരു ദിവസം. ഒരു ദിവസത്തേക്ക് രാ ജാവാകാനുള്ള അവസരം കിട്ടിയാല് zwj; അത് ഒഴിവാക്കി കളയുന്ന ആരാണുള്ളത്, അതും ഒരു രാജകൊട്ടാരത്തില് zwj;! പക്ഷെ അങ്ങനെ വെറുതെയൊന്നും രാ ജാവാകാന് zwj; പ റ്റില്ല. രൂ പ കുറച്ചങ്ങ് ചെലവാകും. എത്ര രൂപയായാലും വേണ്ടില്ല രാജവായി ഒരു ദിവസം ജീവിക്കണം എന്ന് ആഗ്രഹമുള്ളവര് zwj;ക്ക് രാജസ്ഥാനിലേ ജോധ് പൂരിലേക്ക് യാത്ര പോകാംജോധ് പൂരിനേക്കുറിച്ച്നീലഛായം പൂശിയ ചുമരുകള് zwj; നിറഞ്ഞതിനാല് zwj; നീലനഗരം എന്ന് വിളിപ്പേരുള്ള ജോധ് പൂര് zwj;, രാജസ്ഥാനിലെ പേരു കേട്ട നഗരങ്ങളില് zwj; ഒന്നാണ്. മെ ഹ് റാ ന് zwj;ഗ ഡ് കോട്ടയുടെ കടുംമഞ്ഞ നിറത്തെ സൂര്യരശ്മികള് zwj; പ തിപ്പിച്ച് സ്വര് zwj;ണനിറമാക്കുന്നതിനാല് zwj; സൂര്യനഗരമെന്നും രജപുത്രന്മാരുടെ ഈ നഗരത്തെ സഞ്ചാ രികള് zwj; വിശേഷിപ്പിക്കാറുണ്ട്. വിശദമായി വായിക്കാംനിങ്ങളെ രാജാവാക്കുന്ന ആ കൊട്ടാരം ജോ ധ് പൂരിലാണ്. അതിനേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം താജ് ഹോട്ടല്‍സിന്റെ കീഴിലാണ് ചരിത്രം പറയുന്ന ജോധ് പൂരിലെ ഉമൈ ദ് കൊട്ടാരം സ്ഥി തി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും അവസാനമാ യി പണികഴിപ്പിച്ച രാജകൊട്ടാരമാണ് ഇതെന്നാണ് പറയപ്പെടുന്നത്.Photo Courtesy: Ghirlandajo ഈ കൊട്ടാരത്തിലെ ഏറ്റവും ആഢബരം നിറഞ്ഞ സ്യൂട്ടാണ് മഹാരാജ സ്യൂട്ട്. 880,000 രൂപയാണ് ഈ സ്യൂട്ടിന് ഇരു ദിവസത്തെ നിരക്ക്. ഇത് കൂടാതെ ആഢംബര നികുതി വേറെയുമുണ്ട്.Photo Courtesy: Colin Rose from Montreal, Canada ആഢംബരത്തിന്റെ അവസാനവാക്കാണ്. ഈ കൊട്ടാരത്തിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് ആയ. മഹാരാജ സ്യൂട്ട്. കണ്ണാടി പോലെ മിനുക്കിയെ ടുത്ത സ്വര്‍ണ നിറവും കറുപ്പ് നിറവും ഇടകലര്‍ന്ന ഈ സ്യൂട്ടിന്റെ ചുമരുകള്‍ കാണുമ്പോള്‍ തന്നെ കണ്ണഞ്ചിപോകും. ഡ്രോയിംഗ് റൂം, ഡൈനിം ഹാള്‍, കിച്ചണ്‍, സ്പാ, ബാല്‍ക്കണി എന്നിവ അടങ്ങിയതാണ് ഈ സ്യൂട്ട്.Photo Courtesy: Taj Hotels Resorts and Palaces 440,000 രൂപയാണ് റോയല്‍ ഗ്രാന്‍ഡ് സ്യൂട്ടിന്റെ നിരക്ക്. 330,000 റോയല്‍ സ്യൂട്ടിലും, 170,500 രൂപയ്ക്ക് ഹിസ്റ്റോറിക്കല്‍ സ്യൂട്ടിലും ഇവിടെ ഒരു ദിവസം ചെ ലവഴിക്കാം. സാധരണ മുറികള്‍ക്ക് വെറും 66,000 രൂ പ മാത്രമേയുള്ളു.Photo Courtesy: Ankit khare മഹാരാജാ ഉമൈദ് സിങ്ങിന്‍റെ സ്മരണയിലാണ് ഈ കൊട്ടാരത്തിന് ആ പേര് കിട്ടിയത്. രാജസ്ഥാനിലെ ചിത്തര്‍കുന്നുകളിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ചിത്തര്‍കൊട്ടാരം എന്നും ഇതറിയപ്പെടുന്നു.Photo Courtesy: Ajajr101 ഇന്ഡോ കൊളോണീയല്‍, ആര്‍ട്ട് ഡെക്കോ വാസ്തുശില്‍പ്പ രീതികളില്‍ പണിത ഈ കൊട്ടാരം ഈ രീതികളുടെ മനോഹരമായ ഒരു ഉദാഹരണമാണ്. സ്വര്‍ ണ്ണ വര്‍ണ്ണത്തിലുള്ള, ചെത്തിയെടുത്ത പ്രത്യേകതരം അവസാദശിലകള്‍ പരസ്പരം കൂട്ടിക്കൊളുത്തിയാണ് (Interlocking) ഈ കൊട്ടാരം നിര്‍മ്മിച്ചിരിയ്ക്കുന്നത്. Photo Courtesy: Bgabel ഈ കൊട്ടരത്തിന്‍റെ നിര്‍മ്മാണത്തിലൊന്നും കട്ടകള്‍ ഉറപ്പിക്കനായി ചാന്തോ കോണ്ക്രീറ്റോ ഉപയോഗിച്ചിട്ടില്ല എന്നതാണീ നിര്‍മ്മാണ പ്രക്രിയയുടെ പ്രത്യേകത. ഈ കൗതുകം അറിഞ്ഞ് ധാര ളം സഞ്ചാരികള്‍ ഇവിടെ എ ത്താറുണ്ട്.Photo Courtesy: Ajajr101 രാജ്യത്ത് കൊടിയ ക്ഷാമവും വരള്‍ച്ചയും കൊണ്ട് ജനങ്ങള്‍പൊറുതിമുട്ടിയ സമയത്താണ് ജനങ്ങള്‍ക്ക് ജോലി നല്‍കാനായി മഹാരാജാ ഉമൈദ് സിങ്ങ് ഈ കൊട്ടാരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. Photo Courtesy: Arjuncm3 ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കെല്ലാം തൊഴില്‍ ലഭിയ്ക്കുകയും ക്ഷാമം തുടച്ചുമാറ്റപ്പെടുകയും ചെയ്തു. ക്ഷാമത്തെപ്പറ്റിയും ക്ഷേമരാഷ്ടത്തെപ്പറ്റിയുമുള്ള പഠനങ്ങളില്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ ഇതിനെ ഉത്തമമായ ഒരുദാഹരണമായി കണക്കാക്കുന്നു.Photo Courtesy: Rsmn ഹെന്‍റ്റി ലാങ്കസ്റ്റര്‍ എന്ന പ്രശസ്തനായ ബ്രിട്ടീഷ് വാസ്തുശില്‍പ്പകാരനാണ് ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത്. 1943ല്‍ ഈ കൊട്ടാരം പണിപൂര്‍ത്തിയാക്കി. 1920 കളിലും 30 കളിലും യൂറോപ്പില്‍ നിലനിന്നിരുന്ന ആര്‍ട്ട് ഡെക്കോ രീതി ഭാരതീയ രീതികളോട് കൂട്ടിയിണക്കിയാണ് ഈ കൊട്ടാരത്തിന്‍റെ ശില്‍പ്പചാരുത ഉണ്ടാക്കിയിട്ടുള്ളത്.Photo Courtesy: Ajajr101