ചരിത്രവും ആത്മീയതയും ഒത്തുചേര് zwj;ന്ന സ്ഥലങ്ങള് zwj; അപൂര് zwj;വ്വമാണ്. അവയെ കണ്ടെത്തിയെടുക്കാന് zwj; ഇത്തിരി പാടാണ്. എന്നാല് zwj; രാജസ്ഥാനിലെത്തിയാണ് ഇത് ചിന്തിക്കുന്നതെങ്കില് zwj; തെറ്റി. ചരിത്രത്തോട് ചേര് zwj;ന്ന് ആത്മീയതയെ മുറുകെപിടിക്കുന്ന ഒട്ടേറെ സ്ഥലങ്ങള് zwj; നമുക്ക് കാണാന് zwj; സാധിക്കും. അത്തരത്തിലുള്ള ഒരിടമാണ് അജ്മീര് zwj;. ആരവല്ലി മലനിരകളാല് zwj; ചുറ്റി നില് zwj;ക്കുന്ന അജ്മീറിന്റെ പ്രധാന ആകര് zwj;ഷണം 13-ാം നൂറ്റാണ്ടിലെ സൂഫിവര്യനായിരുന്ന ഖാജാ മുയിദ്ദീന് zwj; ചിസ്തിയുടെ ശവകുടീരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര് zwj;ഷണം. മൂന്നു കവാടങ്ങള് zwj; കയറി വേണം ഇവിടെ എത്താന് zwj; സൂഫിവര്യനായിരുന്ന ഖാജാ മുയിദ്ദീന്‍ ചിസ്തിയുടെ ശവകുടീരമാണല്ലോ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വര്‍ഷം തോറും സന്ദര്‍ശിക്കുന്ന ഇവിടെ ജാതിക്കും മതത്തിനും ഒന്നും യാതൊരു പ്രസക്തിയുമില്ല.PC: Clément Bardot ദര്‍ഗയിലേക്കുള്ള യാത്രയില്‍ ആദ്യത്തെ കവാടം നിസം ഗേറ്റ് എന്നാണ് അറിയപ്പെടുന്നത്. 60 അടി ഉയരമുണ്ട് ഈ ഗേറ്റിന്.PC:Varun Shiv Kapur നിസാം കവാടം കടന്ന് ആദ്യമെത്തുന്ന സ്ഥലമാണ് അക്ബാരി മോസ് ക്. അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ഈ ദേവാലയം പച്ചയും വെള്ളയും കലര്‍ന്ന നിറങ്ങളിലാണുള്ളത്. സൂഫിവര്യന്റെ കബറിടത്തിലേക്കുള്ള യാത്ര ഇതുവഴിയാണ് പോകുന്നത്.PC:SINHA ഖബറിടത്തിലേക്കുള്ള അവസാനത്തെ കവാടം ബുലന്ദ് ദര്‍വാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശവകുടീരം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.PC:Billyakhtar ഇവിടേക്കുള്ള കവാടത്തിനു മുന്നായി കാണുന്ന ചെറിയൊരു പോര്‍ച്ച് പോലത്തെ ഭാഗമാണ് ബെഗാമി ദാലാന്‍ എന്നറിയപ്പെടുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകളായ ജഹന്‍ ആരാ കുമാരിയാണ് മാര്‍ബിള്‍ തുണുകളിലുള്ള ഈ പോര്‍ച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ നിന്നും ഖബറിടത്തിന്റെ മനോഹരമായ കാഴ്ച കാണാന്‍ കഴിയും. മുഗള്‍ വാസ്തുശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കബറിടത്തില്‍ നൂറുകണക്കിന്‍ ആളുകളാണ് ദിവസേന എത്തി പ്രാര്‍ഥിച്ച് മടങ്ങുന്നത്.PC: Hemant Shesh രാജസ്ഥാനിലെ മറ്റൊരു പട്ടണമായ ജോധ്പൂരില്‍ നിന്നാണ് അജാമീറിലെത്തുന്നത്. ജോധ്പൂരിലെ ഭഗത് കി കോത്തി സ് റ്റേഷനില്‍ നിന്നും അജ്മീറിലേക്ക് ട്രെയിനുകള്‍ ലഭ്യമാണ്.