വായനയ്ക്കായി വ്യത്യസ്ത ഇടങ്ങള് തിരഞ്ഞെടുക്കുന്നവരാണ് നമ്മൾ. ഒഴിഞ്ഞ മുറിയും വീടിന്റെ ടെറസും എന്തിനധികം ഓടിക്കൊണ്ടിരിക്കുന്ന ബസിലും ട്രെയിനിലും വരെയിരുന്ന് വായിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഈ പറഞ്ഞുവരുന്നത് ഫോണിൽ വായനയുടെ സുഖം കണ്ടെത്തുന്ന ആളുകളെ കുറിച്ചല്ല...മറിച്ച് പുസ്തകങ്ങളിലൂടെ പുതിയ ലോകത്തെത്തുന്നവരെക്കുറിച്ചാണ്. എന്നാൽ വായനയുടെ ലോകം അതിലും ഒരുപടി കൂടി കടന്ന് പോയിരിക്കുകയാണ്. ഇവിടെയല്ല...അങ്ങ് ഷിംലയിൽ. സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയങ്ങളൊരുക്കിയ അതേ ഷിംല തന്നെ. വായനക്കാരും ഭക്ഷണപ്രിയരും ഒരുപോലെ തേടിയെത്തുന്ന ആ കഫെയ്ക്ക് മറ്റൊരിടത്തും കാണുവാൻ കഴിയാത്ത ധാരാളം പ്രത്യേകതകളുണ്ട്. ഷിംലയിലെ ബുക്ക് കഫെയുടെ വിശേഷങ്ങളിലേക്ക്...
എല്ലാത്തിനെയും പൊളിച്ചെഴുതിയ ബുക്ക് കഫെ
ഇത് തടവുകാരുടെ ചായക്കട
ജയ്ചന്ദ്ര്, രാംലാൽ, രാജ് കുമാർ, യോഗ് രാജ് എന്നിവരാണ് ഈ നാലുപേർ. ഈ നാലുപേരെയും ഒന്നിപ്പിച്ചു നിർത്തുന്ന ഒരൊറ്റ കാര്യമേയുള്ളു. അവർ നാലുപേരും ഷിംലയിലെ കൈത്തു ജയിലിൽ നിന്നുള്ള തടവുകാരാണ്. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടിരിക്കുന്ന തടവുകാരാണ് ഇവർ നാലുപേരും
പുസ്തകത്തോടൊപ്പം രുചികളും
പോലീസിന്റെ കാവലില്ലത്താത്ത തടവുകാർ
ജീവിതത്തിനൊരു മാറ്റം നല്കുവാൻ
ഏകദേശം 20 ലക്ഷം രൂപ ചിലവിലാണ് ഇത് തുടങ്ങിയിരിക്കുന്നത്. പ്രൊഫഷണലായി പാചകവും വിളമ്പുന്ന രീതിയും ഒക്കെ പഠിച്ചതിനു ശേഷം മാത്രമാണ് ഇവർ ഇറങ്ങിയിരിക്കുന്നത്.
സഞ്ചാരികൾക്കും
എത്തിച്ചേരുവാൻ
ട്രെയിനിനു വരുന്നവർക്ക് ഏറ്റവും അടുത്തുള്ളത് ഷിംല റെയിൽവേ സ്റ്റേഷൻ തന്നെയാണ്. സ്റ്റേഷനിൽ നിന്നും എട്ടു കിലോമീറ്ററേ ഇവിടേക്ക് ദൂരമുള്ളൂ.



Click it and Unblock the Notifications












